തോട്ടം മുതലാളിയായ ദേവൻ ആദ്യഭാര്യമരിച്ചപ്പോൾ രണ്ടാമത് കഴിച്ച ഭാര്യക്ക് കല്യാണം കഴിഞ്ഞു വരാൻ നേരം കൂടെ…

_upscale

മോഹം

രചന : വിജയ് സത്യ പള്ളിക്കര

:::::::::::::::::::::::::

കാട്ടുചോലയിലെ ഇളം തണുപ്പുള്ള വെള്ളത്തിൽ സിത്തു മണിക്കു മുങ്ങി കുളിക്കാൻ തോന്നി..

തന്റെ പശുക്കളെ മേയ്ച്ചുകൊണ്ട് ആറ്റുവാക്കിന്റെ വിജനമായ സ്ഥലത്തെത്തുമ്പോൾ അവൾക്കു അങ്ങനെയൊരു മോഹം തോന്നാറുണ്ട്..

അതിനാൽ തോളത്തൊരു തോർത്തും കരുതി ആയിരിക്കും അവൾ പശുക്കൾ തീറ്റി ക്കാൻ ഇറങ്ങുക……അവിടെ ആരും അങ്ങനെ വരാറില്ല. ആ ഭാഗത്തൊക്കെയാണ് സിത്തു മണി ചിലപ്പോൾ കുളിക്കാൻ ഇറങ്ങുക..

ആ കൊച്ചു പുഴവക്കിൽ ഉള്ള കൈത മരത്തിന്റെ മറവിൽ കരയിൽ കയറി നീന്നു അവൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഓരോന്നായി മാറി. ശേഷം വലിയ തോർത്തു മാ റടക്കം ദേഹത്ത് ചുറ്റി അവൾ പുഴയിലെ തണുത്ത വെള്ളത്തിൽ ഊളിയിട്ട് ഇറങ്ങി..
ശരീരത്തിന്റെ പല ഭാഗങ്ങളിലും ജലഗണങ്ങൾ തുളഞ്ഞു കയറുന്ന സുഖം അവൾ അറിഞ്ഞു.

കുറേ വെള്ളത്തില്‍ മദിച്ച ശേഷം കരയ്ക്ക് കയറി തള്ള പശു നങ്ങേലിയെയും കിടാങ്ങളായ അപ്പുവിനെയും പാറുവിനെയും കുളിപ്പിച്ചു…

ശേഷം കരയിൽ കയറി വസ്ത്രങ്ങൾ ധരിച്ചു..

എന്നിട്ട് പശുക്കളെ തളിച്ച് വീട്ടിലേക്ക് നടന്നു.

ദേ…. നങ്ങേലി വേഗം നടന്നോ… നിന്റെ മക്കൾ അപ്പുവും പാറുവും വേഗം നടക്കുന്നുണ്ടല്ലോ… നിനക്കെന്താ ഒരു വയ്യായ്ക… ഇക്കണ്ട പുല്ലു മുഴുവൻ തിന്നുണ്ടല്ലോ പകൽ നേരം മുഴുക്കെ ….വൈകിട്ട് വീട്ടിൽ എത്തിയാലോ കാടിയും പിണ്ണാക്കും മൂക്കുമുട്ടെ കഴിക്കും… എന്നിട്ടും നിനക്കെന്താ ഒരു ആലസ്യം … ആ കഞ്ഞുട്ടൻ കാരണവർ അയാളുടെ മൂരിയെ നിന്റടുത്തു കൊണ്ടുവന്നു കെട്ടിയപ്പോഴേ ഞാൻ നിന്നെ മാറ്റി കെട്ടേണ്ടതായിരുന്നു.. അത്‌ എന്റെ തെറ്റ്..നിന്റെ മോൻ അപ്പൂന് ഒരു വയസു തികയുമുമ്പേ നീ ആ മൂരിയെ പ്രേമിച്ചു ഇത് തന്നെ ചെയ്തു. അങ്ങനെയാണ് പാറുമോള് ജനിച്ചത്.. ആ സമയത്തൊക്കെ പറ്റുകാർക്കും വാസുവേട്ടന്റെ ഹോട്ടലിലും പാലു കൊടുക്കാൻ കിട്ടാതെ ഞാൻ എന്തോരം വലഞ്ഞെന്നു നിനക്കറിയാമോ..? ഇപ്പോൾ പാല് തന്നുകൊണ്ടിരിക്കുന്ന സമയമാ…വീണ്ടും ആ മൂരിയുടെ കൂടെ കൂടി നീ വേണ്ടതീനം ചെയ്താലാണ്ടല്ലോ വെച്ചേക്കില്ല നിന്നെ ഞാൻ പറഞ്ഞേക്കാം…ഉം..വേഗം നടക്ക്‌…നിങ്ങളെയൊക്കെ കൊണ്ടു തൊഴുത്തിലാക്കിയിട്ടു വേണം എന്റെ നാലാടുകളെയും പത്തു താറാവിനെയും പത്തു കോഴികളെയിം കൂട്ടിലാക്കാൻ.

സിത്തുമണി എന്നു വിളിക്കപ്പെടുന്ന സിതാര… അതാണവളുടെ പേര്.. പതിനെട്ടിന്റെ നിറവിലാണ് ആ സുന്ദരികുട്ടി.. കുന്നിൽ ചെരുവിൽ ഉള്ള ഒരു കുഞ്ഞു വീട്ടിലാണ് അവളും അവളുടെ പുന്നാര ആങ്ങള എബിയും താമസിക്കുന്നത്… ഏട്ടൻ എബി ദേവൻ മുതലാളിയുടെ തേയിലതോട്ടത്തിൽ കണക്കെഴുതുന്ന ജോലിയാണ്…
ദേവൻ മുതലാളിയുടെ വലം കൈ ആയിരുന്നു സിതാരയുടെയും എബിയുടെയും അപ്പനായ മാർട്ടിൻ..

മാർട്ടിന് ദേവൻ മുതലാളി പതിച്ചു നൽകിയ സ്ഥലത്താണ് ആ വീടുള്ളത്..എബിക്ക് 15 വയസ്സ് സിത്താരക്ക് എട്ടു വയസുമുള്ളപ്പോൾ ആണ്. മാർട്ടിനും ഭാര്യ മിനിമിൽട്ടയും സഞ്ചരിക്കുന്ന വാഹനം അപകടത്തിൽ പെട്ടു രണ്ടുപേരും മരിക്കുന്നതു.. പറക്കമുറ്റാത്ത കുട്ടികളെ പിന്നെ ദേവൻ മുതലാളിയാണ് സംരക്ഷിച്ചത്..പ്രായപൂർത്തിയായി ജോലിചെയ്യാൻ ആയപ്പോൾ ദേവൻ മുതലാളി അവനെ ചായ തോട്ടത്തിലെ തൊഴിലാളികളുടെ കണക്കുകൾ എഴുതുന്ന ജോലിക്കാരൻ ആക്കി..

തോട്ടം മുതലാളിയായ ദേവൻ ആദ്യഭാര്യമരിച്ചപ്പോൾ രണ്ടാമത് കഴിച്ച ഭാര്യക്ക് കല്യാണം കഴിഞ്ഞു വരാൻ നേരം കൂടെ ആദ്യവിവാഹത്തിൽ ഉണ്ടായ ഒരു ആൺകുട്ടി കൂടി ഉണ്ടായിരുന്നു..പ്രവീൺ എന്നാണ് അവന്റെ പേര്.. വിവാഹത്തിനു ശേഷം ഈ ഭാര്യയിൽ ദേവൻ മുതലാളിക്ക് വേറെ ഒന്നുമുണ്ടായില്ല. അതുകൊണ്ടുതന്നെ പ്രവീണിനെ മകനായി കണ്ടു അയാൾ വളർത്തി..

പഠിപ്പിൽ ഉഴപ്പമായിരുന്നു ആയിരുന്നു പ്രവീൺ ചെറുപ്രായത്തിൽ തന്നെ.

എടുത്തു കളിക്കാൻ പണവും മറ്റു സൗകര്യങ്ങളും കൂടിയപ്പോ
വലുതായപ്പോൾ ദുസ്വഭാവം വളർന്നു ഒരു ചട്ടമ്പി യെ പോലെ തന്നെ ആരെയും കൂസാതെ നടന്നു.. സ്ത്രീവിഷയത്തിൽ മഹാ മോശമായിരുന്നു അവന്റെ ഇടപാടുകൾ.. കാണാൻ കൊള്ളാവുന്ന തോട്ടം തൊഴിലാളികളുടെപെൺ മക്കളിൽ അവൻ കണ്ണു വച്ചു..പണം ആവശ്യമുള്ളവർ പലരും അവന്റെ ഇംഗിതത്തിനു വഴങ്ങി.. ചിലർ എതിർത്തു. അവരെ അവൻ ശക്തികൊണ്ടും പണത്തിന്റെ പവർ കൊണ്ടും അവരെ കീഴടക്കി അനുഭവിച്ചു..

ആ നാട്ടിലെ ഒട്ടുമിക്ക പെൺ തരികളിലും അവൻ അവന്റെ ആഗ്രഹം സാധിച്ചു..
ഇനി ആകെ ഉള്ളത് സിതാരയിൽ മാത്രമാണ്.. അവളെ അവൻ അപ്പോഴേ നോട്ടമിട്ടതാണ്… പക്ഷെ എബി എന്ന ശക്തമായ ചേട്ടന്റെ തണലിലായ അവളെ അവനു ഒന്ന് സ്പർശിക്കാൻ പോലുമാവുമായിരുന്നില്ല…
അതു കൊണ്ടു തന്നെ കിട്ടാക്കനിയായ സിതുമണിയെ അവൻ മോഹിച്ചു കൊണ്ട് നടന്നു.. വെളുത്തു സുന്ദരിയായ അവളുടെ അംഗലാവണ്യം അവനെ മത്തുപിടിപ്പിച്ചു… എബി തോട്ടത്തിൽ ആയിരിക്കുമ്പോൾ പലപ്പോഴും പ്രവീണ് അവിടെ കയറി ചെല്ലാറുണ്ട്.. സിത്തുമണി അവനെ സ്വീകരിച്ചിരുത്തി ചായ ഉണ്ടാക്കി കൊടുക്കും കുഞ്ഞുനാളിലെ ഇടപഴകി പരിചയമുള്ളതു കൊണ്ടുതന്നെ പ്രവീൺ സിത്തുമണിയുടെ മുമ്പിൽ തൊട്ടു പിടിച്ചുകൊണ്ടുള്ള നെറികേട് കാണിക്കാറില്ല… പക്ഷേ മോഹം ആണെങ്കിൽ അ ടക്കാൻ പറ്റുന്നില്ല.. നാട്ടിലുള്ള മറ്റ് പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പോലെയല്ല അച്ഛന്റെ ഫ്രണ്ട് ആയ മാർട്ടിന്റെ മകളെ തൊട്ടു കളിക്കുന്നതെന്ന് അവനറിയാം.. നാട്ടുകാർ ഒന്നും പരാതിയുമായി അച്ഛന്റെ അടുത്തു ചെല്ലാൻ തന്നെ പേടിച്ചു ധൈര്യപെടാറില്ല..

പക്ഷേ ഇതാകുമ്പോൾ എബി ഉള്ളത് കാരണം അപ്പത്തന്നെ വീട്ടിൽ അറിയും.. മാത്രമല്ല പെങ്ങളായി കാണേണ്ട അവളെ ഉപദ്രവിചെന്ന മാനക്കേട് സഹിക്കേണ്ടിവരും.
അതുകൊണ്ടുതന്നെ നോക്കിയും കണ്ടും മാത്രമേ സിത്തുമണിയോട് പ്രവീൺ പെരുമാറുള്ളൂ.

ചുരുക്കിപ്പറഞ്ഞാൽ എബി എന്ന് തടസ്സം ഇല്ലെങ്കിൽ എപ്പോഴേ സിത്തുമണിയെ അവൻ വിഴുങ്ങിയിട്ട് ഉണ്ടാവും..

ദേവൻ മുതലാളിയും ഭാര്യയും ദൂരെ ഒരിടത്ത് പോയ ദിവസം പ്രവീൺ എബിയുടെ വർക്കിങ്ങു റൂമിൽ കയറി അവന്റെ ബാഗിൽ ഒരു കിലോ ക ഞ്ചാവും കടത്തി വെച്ചു

ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ എബിയെ പോലീസ് പിടിച്ചു പരിശോധിച്ചപ്പോൾ ബാഗിൽ കഞ്ചാവ്കണ്ടെത്തി..

എവിടെയും കൊണ്ട് പോലീസ് പോയി.

ചേട്ടൻ വരാനുള്ള നേരമായിട്ടും ചേട്ടനെ കാണാതെ സിത്തുമണി ആകെ വിഷമിച്ചു…അവൾ ചേട്ടനെ മൊബൈലിൽ വിളിച്ചു നോക്കി. ഫോൺ സ്വിച്ച് ഓഫ് ആണ്..

പക്ഷേ അന്ന് സന്ധ്യയോട് കൂടി അവൾ ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞു. എബി ചേട്ടനെ ക ഞ്ചാവുമായി കയ്യോടെ പിടികൂടി പോലീസ് കൊണ്ടുപോയി.

അന്നുരാത്രി നന്നായി മ ദ്യ പിച്ച പ്രവീൺ ഒരു സി ഗരറ്റും പുകച്ച് കൊണ്ട് അവളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു…

കതകിന് തട്ട് കേട്ടപ്പോൾ എബി ചേട്ടൻ ആണെന്ന് കരുതി അവൾ വേഗം വാതിൽ തുറന്നു..

ഒട്ടും സമയം പാഴാക്കാതെ പ്രവീൺ അകത്ത് കയറി വാതിലടച്ചു…..

പോലീസ് ചിലപ്പോൾ അവന്റെ കൂടെ താമസിക്കുന്നു നിന്നെയും കൊണ്ടുപോയാലോ… അതാണ് ഞാൻ വന്നത്… മോള് പേടിക്കേണ്ട നമുക്ക് രാവിലെ ഇറക്കാം.

ചേട്ടനെ പോലീസ് കൊണ്ടുപോയ സങ്കടം കൊണ്ട് അവൾ കരഞ്ഞു…

കരയണ്ടന്നേ…. നാളെ നമുക്ക് ശരിയാക്കാം…. അവൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം ചേർത്തുനിർത്തി ഒരുകരം കൊണ്ടും ഒരേസമയം അവളുടെ പുറത്തും നി തംബത്തിലും സ്നേഹ ഭാവേന തലോടി… ആ നിമിഷം കൊണ്ട് തന്നെ മറ്റേ കരം മാ റിടം കശക്കി യോ* നിയുടെ മൃദുലതയിൽ അള്ളിപ്പിടിച്ചപ്പോൾ ആ സ്പർശനത്തിലെ പന്തികേട് അവൾക്ക് മനസിലായി. ഇത് സ്നേഹമല്ല ഇതെന്തോ ചതിയാണ്..അവൾ ആ കൈ തട്ടി മാറ്റി മാറിനിന്നു…

പെട്ടെന്നുള്ള സിതാരയുടെ ആ പെരുമാറ്റത്തിൽ പ്രവീൺ ഒന്ന് പകച്ചു പോയി…

പുറത്ത് മലയടി വാരത്തിൽ കൂടി എബി ഏട്ടന്റെ ബൈക്ക് വരുന്ന ശബ്‌ദം അപ്പോൾ അവളുടെ കാതിൽ മുഴുകി..

ഏട്ടൻ വന്നു അവൾ സന്തോഷം കൊണ്ടു വേഗം വാതിൽ തുറന്നു..
എബി വരുന്നുണെന്നറിഞ്ഞ പ്രവീൺ ഞെടിയിടയിൽ ആ വീട്ടിൽ നിന്നുമിറങ്ങി ഇരുളിൽ ഓടി മറഞ്ഞു…

പോകുമ്പോൾ സിതാര ചോദിച്ചു

പ്രവീൺ ഏട്ടാ ചായ വേണ്ടേ..

വേണ്ട… എനിക്കിത്തിരി തിരക്കുണ്ട്…

അതു പറഞ്ഞു അയാൾ മണ്ടി..
മണ്ടിപെണ്ണ് ഒരു ഭാഗ്യത്തിന് അങ്ങനെ രക്ഷപെട്ടു.

എബി ബുള്ളറ്റിൽ വീട്ടിലെത്തിയപ്പോൾ സിത്താര കരഞ്ഞു കൊണ്ട് ചോദിച്ചു..

ഏട്ടാ വൈകിട്ട് …എന്തു പറ്റിയതാ എന്തിനാ പോലീസ് കൊണ്ടുപോയത്….,?

ഓഫീസ് റൂം വാതിൽ വെറുതെ ചാരി ജോലിക്കാരുടെ അടുത്തു പോയ സമയത്ത് എന്റെ ഓഫീസ് ബാഗിൽ ആരോ കഞ്ചാവ് വച്ചു.. എന്നിട്ട് ഞാൻ വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിൽ വരാൻ നേരത്ത് പോലീസിനെ വിളിച്ചുപറഞ്ഞു ഒറ്റി… ഓഫീസ് വിട്ട് വീട്ടിൽ വരവേ വഴിയിൽ തടഞ്ഞു നിർത്തി എന്നെ പോലീസ് പൊക്കി… ആരോ ചതിച്ചതാ.. പക്ഷേ വെച്ചവൻ ഏതോ നാറിയാ… അവൻ എന്നെ കൂടാതെ പോലീസിനെയും പറ്റിച്ചു..

അതെങ്ങനെ…
അല്പം തുമ്പച്ചെടി ഉണക്കിയപുല്ലാണ് അതിൽ വെച്ചത്…