ഇന്നിവിടെ പട നടക്കും. ആകെ ഒരുമണിക്കൂറാ കുര്യച്ചന്റെ വിശ്രമസമയം. കൃത്യം രണ്ടു മണിക്ക് കമ്പനിയിൽ…

രസമുകുളങ്ങൾ… രചന: Josepheena Thomas ::::::::::::::::::::: രാവിലത്തെ കാപ്പികുടിയൊക്കെ കഴിഞ്ഞ് കുര്യച്ചൻ കമ്പനിയിലേക്കും കുര്യച്ചന്റെ തനിസ്വരൂപമായ ബെന്നിച്ചനും അന്നാമ്മയുടെ സൗന്ദര്യവും കുര്യച്ചന്റെ നിറവുമുള്ള സെഫിമോളും സ്കൂളിലേക്കും പോയിക്കഴിഞ്ഞപ്പോഴാണ് അന്നാമ്മക്കിത്തിരി വിശ്രമിക്കാനായത്. ഇത്രയുംനേരം അടുക്കളയിൽ കിടന്നു നെട്ടോട്ടമായിരുന്നു. എല്ലാത്തിനും തന്റെ കൈ രണ്ടും …

ഇന്നിവിടെ പട നടക്കും. ആകെ ഒരുമണിക്കൂറാ കുര്യച്ചന്റെ വിശ്രമസമയം. കൃത്യം രണ്ടു മണിക്ക് കമ്പനിയിൽ… Read More

ഇനി പിറന്ന മണ്ണിനുവേണ്ടി ജീവൻ വെടിയാനാണു വിധിയെങ്കിൽ അതിൽപ്പരം പുണ്യം മറ്റെന്തുണ്ട് ഭാരതിയമ്മേ…

പിറന്ന മണ്ണ് രചന: Josepheena Thomas “അമ്മേ ഇന്നല്ലേ അവരു വരുമെന്നു പറഞ്ഞത് ? അമ്മയിങ്ങനെ ഇരുന്നാലെങ്ങിനെയാ?” ഭർത്താവിന്റെയും മകന്റെയും മാലയിട്ട ഫോട്ടോകൾക്കു മുമ്പിൽ ചിന്താമഗ്നയായിരുന്ന ഭാരതിയമ്മ ഒന്നു ഞെട്ടി. “മോളെ … നമുക്കിതു വേണോ? നീ ഒന്നു കൂടി ആലോചിച്ചെ,’ …

ഇനി പിറന്ന മണ്ണിനുവേണ്ടി ജീവൻ വെടിയാനാണു വിധിയെങ്കിൽ അതിൽപ്പരം പുണ്യം മറ്റെന്തുണ്ട് ഭാരതിയമ്മേ… Read More

ടീച്ചർ ചോദിച്ച ചോദ്യത്തിന് കുട്ടികൾ ഓരോരുത്തരായി ഉത്തരം പറഞ്ഞു വരികയാണ്. ആദ്യത്തെ നിരകളിലിരിക്കുന്ന

ഒരു വേ ശ്യയുടെ കഥ രചന: Josepheena Thomas ” ഭാവിയിൽ നിങ്ങൾക്ക് ആരാവാനാണ് ആഗ്രഹം? ഓരോരുത്തരായി ഉത്തരം പറയൂ “ ശോഭന ടീച്ചറുടെ ചോദ്യം. ടീച്ചർ മലയാളം അധ്യാപികയാണ്. ടീച്ചറിന്റെ പഠനരീതി എല്ലാവരുടെയും പോലെയല്ല. ചില പ്രത്യേകതകളുണ്ട്. പഠിപ്പിക്കേണ്ട സിലബസിനു …

ടീച്ചർ ചോദിച്ച ചോദ്യത്തിന് കുട്ടികൾ ഓരോരുത്തരായി ഉത്തരം പറഞ്ഞു വരികയാണ്. ആദ്യത്തെ നിരകളിലിരിക്കുന്ന Read More

അവളിങ്ങനെ പിറുപിറുക്കുന്നതിനിടയിൽ ശബ്ദം കേട്ടിട്ടാവാം കൂട്ടുകാരിലൊരാൾ കതകു തുറന്നു…

ഒരു മഴക്കാല സന്ധ്യയിൽ രചന: Josepheena Thomas നഗരത്തിലെ ഒരു ഹോസ്റ്റലിലെ അന്തേവാസികളായിരുന്നു ആ അഞ്ചു ചങ്ങാതിമാർ. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവർ. ഓരോരുത്തരെയായി പരിചയപ്പെടുത്താട്ടോ…. ആദ്യത്തെയാൾ നല്ലൊരു കവിയായിരുന്നു. അതും നിമിഷ കവി. നീണ്ട മുടിയും താടിയുമുള്ള ജൂബാ ധാരിയായ …

അവളിങ്ങനെ പിറുപിറുക്കുന്നതിനിടയിൽ ശബ്ദം കേട്ടിട്ടാവാം കൂട്ടുകാരിലൊരാൾ കതകു തുറന്നു… Read More

നാട്ടിലെ എല്ലാ വിശേഷങ്ങളും പൊടിപ്പും തൊങ്ങലും വച്ച് അവൾ സാറാമ്മ ചേടത്തിയോടു പറയും…

കുത്തിത്തിരിപ്പ് രചന: Josepheena Thomas സാറാമ്മച്ചേടത്തിക്ക് ഇരിക്കപ്പൊറുതി ഇല്ല. തൊട്ടപ്പുറത്തെ വീട്ടിലെ നാരായണൻനായരുടെ മകൻ ഉണ്ണികൃഷ്ണന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായി. നായര് തന്റെ ഒരേയൊരു മകന്റെ വിവാഹം വളരെ കേമമായിത്തന്നെ നടത്തി. സ്വതവേ അസൂയക്കാരിയായ സാറാമ്മച്ചേടത്തിക്ക് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഇതിൽ …

നാട്ടിലെ എല്ലാ വിശേഷങ്ങളും പൊടിപ്പും തൊങ്ങലും വച്ച് അവൾ സാറാമ്മ ചേടത്തിയോടു പറയും… Read More

സുന്ദരിയും ശാന്തശീലയുമായ അവളോടു പ്രണയാഭ്യർത്ഥന നടത്താത്ത ആൺകുട്ടികൾ കുറവായിരുന്നു അവളുടെ ക്ലാസ്സിൽ…

ദുരഭിമാനം….ചോര പകരുന്ന പാഠം…. രചന: Josepheena Thomas നാട്ടിലെ മുന്തിയ പണക്കാരനായിരുന്നു പുന്നൂസ് മുതലാളി. റബ്ബർ എസ്റ്റേറ്റും ഏലത്തോട്ടങ്ങളും ഉള്ള അയാളെ അറിയാത്തവരായി അന്നാട്ടിൽ ആരുമില്ല. പണം കുമിഞ്ഞുകൂടുന്തോറും അയാളുടെ പിശുക്കും കൂടി വന്നു അറുത്ത കൈയ്ക്ക് ഉപ്പു തേക്കാത്തവൻ എന്നു …

സുന്ദരിയും ശാന്തശീലയുമായ അവളോടു പ്രണയാഭ്യർത്ഥന നടത്താത്ത ആൺകുട്ടികൾ കുറവായിരുന്നു അവളുടെ ക്ലാസ്സിൽ… Read More

അയാൾക്കു പറയരുതായിരുന്നോ തനിക്കു പൂച്ചക്കണ്ണാണെന്ന്. വെറുതെ മനുഷ്യനെ നാണം കെടുത്താനായി. എനിക്കു കല്യാണമേ വേണ്ട…

പൂച്ചക്കണ്ണ് ~ രചന: JOSEPHEENA THOMAS അവൾക്കു വല്ലാതെ ദേഷ്യം വന്നു. തലമുടിയിൽ കൊരുത്തുവെച്ച മുല്ലപ്പൂ പിച്ചിക്കീറി ദൂരെയെറിഞ്ഞു. ഭംഗിയായി ഞുറിഞ്ഞിടുത്ത സാരി വലിച്ചു പറിച്ചു. സാരിക്കു മാച്ചു ചെയ്യുന്ന പച്ചയും ചുവപ്പും കുപ്പിവളകൾ രണ്ടു കയ്യും കൂട്ടിയിട്ടിപ്പിച്ച് പൊട്ടിച്ചു കളഞ്ഞു. …

അയാൾക്കു പറയരുതായിരുന്നോ തനിക്കു പൂച്ചക്കണ്ണാണെന്ന്. വെറുതെ മനുഷ്യനെ നാണം കെടുത്താനായി. എനിക്കു കല്യാണമേ വേണ്ട… Read More

എല്ലാവരും അവളുടെ സൗന്ദര്യത്തെ വാഴ്ത്തുന്നതു കേൾക്കുമ്പോൾ അവൾക്കു തന്നോടു തന്നെ അസൂയ തോന്നിയിരുന്നു.

മത്സ്യകന്യക ~ രചന: Josepheena Thomas അന്നും അവൾ കടലിന്റെ ആഴങ്ങളിൽ ഊളിയിട്ട് രസിക്കുകയായിരുന്നു. എല്ലാവരും അവളുടെ സൗന്ദര്യത്തെ വാഴ്ത്തുന്നതു കേൾക്കുമ്പോൾ അവൾക്കു തന്നോടു തന്നെ അസൂയ തോന്നിയിരുന്നു. വളരെ കുഞ്ഞിലെ തന്നെ അവൾ ഇതു കേട്ടു തുടങ്ങിയതാണ്. കടലിനടിയിൽ വെച്ചു …

എല്ലാവരും അവളുടെ സൗന്ദര്യത്തെ വാഴ്ത്തുന്നതു കേൾക്കുമ്പോൾ അവൾക്കു തന്നോടു തന്നെ അസൂയ തോന്നിയിരുന്നു. Read More

അങ്ങിനെ വീട്ടുകാരുടെ അനുവാദത്തോടു കൂടി തങ്ങളുടെ പ്രണയം അഭംഗുരം തുടർന്നുകൊണ്ടിരുന്നു.. തങ്ങൾ ഒരുമിച്ച് ഒത്തിരി സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു

കയ്യെത്തും ദൂരത്ത്: രചന: Josepheena Thomas അയാൾ പതിവിലും നേരത്തെയാണ് അന്നു വീട്ടിൽ വന്നു കയറിയത്. എന്നും കുറച്ചു ലേറ്റായിട്ടാണു വരിക. കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുകയോ ക്ലബ്ബിൽ ചീട്ടു കളിക്കുകയോ പാർക്കിൽ ചുറ്റിക്കറങ്ങുകയോ ഒക്കെ കഴിഞ്ഞേ വരൂ.. അല്ല വീട്ടിൽ വന്നിട്ടും …

അങ്ങിനെ വീട്ടുകാരുടെ അനുവാദത്തോടു കൂടി തങ്ങളുടെ പ്രണയം അഭംഗുരം തുടർന്നുകൊണ്ടിരുന്നു.. തങ്ങൾ ഒരുമിച്ച് ഒത്തിരി സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു Read More