മക്കൾ കൊടുക്കേണ്ട സ്നേഹം പോലും അവൾ കൊടുത്തു. മാഷ് തിരിച്ചും, മാഷിന്റെ ആവശ്യങ്ങൾ അറിഞ്ഞ്…

പൂങ്കൊടി രചന: നിഹാരിക നീനു “സദു ഏട്ടാ…ദേ എണീറ്റേ…കൃഷ്ണൻ മാഷ് മരിച്ചൂന്ന്!” ഉഷ വെപ്രാളപ്പെട്ട് ഭർത്താവിനെ വിളിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സദാശിവ കൈമൾ ഇന്നലെ വളരെ വൈകിയാണ് വന്നതും കിടന്നതും. ഒരു ജനസേവകൻ ആയതിന് ശേഷം ഇങ്ങനെയാണ്. പ്രസിഡന്റ് ഞെട്ടി ഉണർന്ന് …

മക്കൾ കൊടുക്കേണ്ട സ്നേഹം പോലും അവൾ കൊടുത്തു. മാഷ് തിരിച്ചും, മാഷിന്റെ ആവശ്യങ്ങൾ അറിഞ്ഞ്… Read More

അവനു ചെയ്യാൻ ഈ വിശാലമായ ലോകത്ത് നാലേ നാല് കാര്യങ്ങളാണുള്ളത്. രാവിലെ മുതൽ വൈകുന്നേരം വരെ ആത്മാർത്ഥമായി…

പൊട്ടൻ രചന: Daniya Najiha കേവി. അതായിരുന്നു അവന്റെ പേര്. ഈ ഭൂമിമലയാളത്തിലിന്നോളം ഇങ്ങനെയൊരു പേരിനുടമ ഉണ്ടായിട്ടുണ്ടോ എന്നത് ചരിത്രങ്ങൾ ചികഞ്ഞ് പരിശോധിക്കേണ്ട വസ്തുതയാണ്. അവന്റെ പേരിനെക്കുറിച്ചോ അസ്ഥിത്ത്വത്തെക്കുറിച്ചോ അവനും ബോധവാനല്ല എന്നതാണ് യാഥാർഥ്യം. അവന്റെ ഓർമ്മയിൽ ആകെ തെളിയുന്നത് ഒരു …

അവനു ചെയ്യാൻ ഈ വിശാലമായ ലോകത്ത് നാലേ നാല് കാര്യങ്ങളാണുള്ളത്. രാവിലെ മുതൽ വൈകുന്നേരം വരെ ആത്മാർത്ഥമായി… Read More

ആദ്യമായി ഒരു കോളേജ് അധ്യാപകനായി ജോലി കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നതിനാല്‍ ആ നാട്ടിലേക്ക്…

എന്‍റെ തുമ്പിപെണ്ണ് രചന: ദിപി ഡിജു ‘ടാ സിദ്ധു…??? നമുക്ക് അത്രേടം വരെ ന്നു പോയി നോക്കിയാലോ…???’ രാവിലെ പത്രം വായനയില്‍ മുഴുകി ഇരിക്കുകയായിരുന്ന സിദ്ധാര്‍ത്ഥന്‍ ചായയുമായി വന്ന അമ്മയുടെ മുഖത്തേക്ക് നോക്കി. ‘ഒരു അവധി ദിവസം കിട്ടിയപ്പോഴേക്കും എവിടേയ്ക്ക് പോണ …

ആദ്യമായി ഒരു കോളേജ് അധ്യാപകനായി ജോലി കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നതിനാല്‍ ആ നാട്ടിലേക്ക്… Read More

സന്ധ്യാനേരത്ത് ടൗണിലൂടെ ഭർത്താവ് സതീഷിനെ കൂടെ ബുള്ളറ്റിൽ വരികയായിരുന്നു വിജിത…

അഗ്നിശലഭം പോലെ…. രചന: Vijay Lalitwilloli Sathya സന്ധ്യാനേരത്ത് ടൗണിലൂടെ ഭർത്താവ് സതീഷിനെ കൂടെ ബുള്ളറ്റിൽ വരികയായിരുന്നു വിജിത. അടുത്തകാലത്ത് അവിടെ ഒരു സ്ത്രീ നടത്തുന്ന തട്ടുകട ഉണ്ട്. പക്ഷേ ഇതുവരെ കയറിയിട്ടില്ല.. “സതീശേട്ടാ ഇവിടെ നിന്നു വല്ലതും കഴിച്ചു വീട്ടിലേക്ക് …

സന്ധ്യാനേരത്ത് ടൗണിലൂടെ ഭർത്താവ് സതീഷിനെ കൂടെ ബുള്ളറ്റിൽ വരികയായിരുന്നു വിജിത… Read More

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വീണ്ടും വന്നു. അതെല്ലാം സൂരജ് ഒപ്പിയെടുത്തു…

നീ പോയാൽ നിന്റെ അനിയൻ…. രചന: നൗഫു സെമി തൊട്ടടുത്ത വീട്ടിൽ നിന്നും രാവിലെ തന്നെ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റത്… സമയം നോക്കിയപ്പോൾ എട്ടു മണി…. ചെ… ഇന്ന് നേരത്തെ എഴുന്നേറ്റൊ… വീണ്ടും ഞാൻ പുതപ്പ് മൂടി വീണ്ടും …

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വീണ്ടും വന്നു. അതെല്ലാം സൂരജ് ഒപ്പിയെടുത്തു… Read More

ചന്ദ്രയുടെ ചിന്തകളില്‍ അവരുടെ പുഞ്ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ആ കുടുംബചിത്രം വീണ്ടും വന്നു…

തൂവല്‍കൊട്ടാരം രചന: ദിപി ഡിജു ‘പണിയെല്ലാം ഒതുക്കി ഒരു ഉച്ചമയക്കം പാസ്സ് ആക്കാം എന്നു കരുതി കിടക്കുമ്പോഴാ ഓരോ ശല്ല്യങ്ങള്‍ കൃത്യമായി എഴുന്നള്ളുന്നത്… ഇന്നിപ്പോള്‍ ആരാണോ എന്തോ…???’ ഉച്ചമയക്കത്തിന് ഭംഗം വന്നതിന്‍റെ ദേഷ്യത്തില്‍ ആയിരുന്നു മാനസി. എന്നും നേരം അഞ്ചു മണിയാകുന്നതിനു …

ചന്ദ്രയുടെ ചിന്തകളില്‍ അവരുടെ പുഞ്ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ആ കുടുംബചിത്രം വീണ്ടും വന്നു… Read More

വീട്ടിലെത്തി വെളള തുണിയുടുത്ത് അരപ്പട്ട കെട്ടി കുപ്പായമിട്ട് തലയില്‍കെട്ടും കാലന്‍ കുടയുമായി…

അന്ത്രുക്കയും ഭൂതവും… രചന: നൗഷാദ് കണ്ണേരി ഓണംവന്നാലും പെരുന്നാള്‍ വന്നാലും അളിയന്‍ വന്നാലും കോഴിക്ക് കൂട്ടില്‍ കിടക്കപ്പൊറുതിയില്ലാ എന്നുപറഞ്ഞപോലെയാണ് അന്ത്രുക്കാക്ക് വെക്കേഷന്‍ വന്നാലുളള അവസ്ഥ. എല്ലാവര്‍ഷത്തേയും പോലെ കെട്ടിച്ചയച്ച രണ്ട് പെണ്‍മക്കളും അവരുടെ ആറെഴ് കുട്ടികളും കൂടി വീട്ടിലേക്ക് വന്നിരിക്കുകയാണ്. ഇപ്പോള്‍തന്നെ …

വീട്ടിലെത്തി വെളള തുണിയുടുത്ത് അരപ്പട്ട കെട്ടി കുപ്പായമിട്ട് തലയില്‍കെട്ടും കാലന്‍ കുടയുമായി… Read More

ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായെങ്കിലും പതിയെ ഇവിടുത്തെ ജീവിതവും സ്കൂളുമൊക്കെയായി അവൾ പൊരുത്തപ്പെട്ട് തുടങ്ങി…

ഇലക്ട്ര ആൻഡ് ഈഡിപ്പസ്… രചന: സൂര്യകാന്തി പുറത്ത് ഇരുട്ട് കനത്തിട്ടും രജനി സിറ്റൗട്ടിലെ കസേരയിൽ നിന്നും എഴുന്നേറ്റില്ല..അവരെത്തിയിട്ടില്ല.. രാവിലെ പോയതാണ് അച്ഛനും മോളും… എന്തിനെന്നോ എങ്ങോട്ടെന്നോ അറിയില്ല..അല്ലെങ്കിലും സ്വന്തം ജീവിതത്തിൽ സംഭവിക്കുന്നത് എന്താണെന്ന് തിരിച്ചറിയതായിട്ട് മാസം രണ്ടു കഴിഞ്ഞു… എന്തെങ്കിലും ചോദിക്കുമ്പോൾ …

ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായെങ്കിലും പതിയെ ഇവിടുത്തെ ജീവിതവും സ്കൂളുമൊക്കെയായി അവൾ പൊരുത്തപ്പെട്ട് തുടങ്ങി… Read More

ഭാര്യയുടെ കൈയില്‍ നിന്നും കൂലി പിടിച്ച് വാങ്ങി നടന്ന് നീങ്ങുമ്പോള്‍ അയാള്‍ പറയുന്നുണ്ടായിരുന്നു…

ഒളിച്ചോട്ടക്കാരി രചന: നൗഷാദ് കണ്ണേരി ആകാശച്ചെരിവിലെ ചുവപ്പ് വര്‍ണ്ണവും അസ്തമിച്ച് പ്രകൃതിയെ ഇരുട്ട് വിഴുങ്ങി തുടങ്ങിയിരുന്നു. മുഷിഞ്ഞ് ചുരുണ്ട്കയറിയ ഉടുതുണിയുടെ കൊന്തലക്കല്‍ സൂക്ഷിച്ച ബീഡിയെടുത്ത് ചുണ്ടില്‍ വച്ച് തീകൊടുത്ത് പുക അന്തരീക്ഷത്തിലേക്ക് ഊതിപ്പായിച്ച് അയാള്‍ അസ്വസ്ഥയോടെ വീടിന് മുന്‍പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. …

ഭാര്യയുടെ കൈയില്‍ നിന്നും കൂലി പിടിച്ച് വാങ്ങി നടന്ന് നീങ്ങുമ്പോള്‍ അയാള്‍ പറയുന്നുണ്ടായിരുന്നു… Read More

അവളിങ്ങനെ പിറുപിറുക്കുന്നതിനിടയിൽ ശബ്ദം കേട്ടിട്ടാവാം കൂട്ടുകാരിലൊരാൾ കതകു തുറന്നു…

ഒരു മഴക്കാല സന്ധ്യയിൽ രചന: Josepheena Thomas നഗരത്തിലെ ഒരു ഹോസ്റ്റലിലെ അന്തേവാസികളായിരുന്നു ആ അഞ്ചു ചങ്ങാതിമാർ. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവർ. ഓരോരുത്തരെയായി പരിചയപ്പെടുത്താട്ടോ…. ആദ്യത്തെയാൾ നല്ലൊരു കവിയായിരുന്നു. അതും നിമിഷ കവി. നീണ്ട മുടിയും താടിയുമുള്ള ജൂബാ ധാരിയായ …

അവളിങ്ങനെ പിറുപിറുക്കുന്നതിനിടയിൽ ശബ്ദം കേട്ടിട്ടാവാം കൂട്ടുകാരിലൊരാൾ കതകു തുറന്നു… Read More