നൗഷാദ് കണ്ണേരി

SHORT STORIES

വീട്ടിലെത്തി വെളള തുണിയുടുത്ത് അരപ്പട്ട കെട്ടി കുപ്പായമിട്ട് തലയില്‍കെട്ടും കാലന്‍ കുടയുമായി…

അന്ത്രുക്കയും ഭൂതവും… രചന: നൗഷാദ് കണ്ണേരി ഓണംവന്നാലും പെരുന്നാള്‍ വന്നാലും അളിയന്‍ വന്നാലും കോഴിക്ക് കൂട്ടില്‍ കിടക്കപ്പൊറുതിയില്ലാ എന്നുപറഞ്ഞപോലെയാണ് അന്ത്രുക്കാക്ക് വെക്കേഷന്‍ വന്നാലുളള അവസ്ഥ. എല്ലാവര്‍ഷത്തേയും പോലെ […]

SHORT STORIES

ഭാര്യയുടെ കൈയില്‍ നിന്നും കൂലി പിടിച്ച് വാങ്ങി നടന്ന് നീങ്ങുമ്പോള്‍ അയാള്‍ പറയുന്നുണ്ടായിരുന്നു…

ഒളിച്ചോട്ടക്കാരി രചന: നൗഷാദ് കണ്ണേരി ആകാശച്ചെരിവിലെ ചുവപ്പ് വര്‍ണ്ണവും അസ്തമിച്ച് പ്രകൃതിയെ ഇരുട്ട് വിഴുങ്ങി തുടങ്ങിയിരുന്നു. മുഷിഞ്ഞ് ചുരുണ്ട്കയറിയ ഉടുതുണിയുടെ കൊന്തലക്കല്‍ സൂക്ഷിച്ച ബീഡിയെടുത്ത് ചുണ്ടില്‍ വച്ച്

SHORT STORIES

അത് കേട്ട് ബസ്റ്റോപ്പില്‍ വായ തോളിലിട്ടിരിക്കുന്ന ആങ്ങളമാരെല്ലാം സഡന്‍ലി സടകുടഞ്ഞെഴുന്നേറ്റു…

ഫ്രീക്ക് ഫെമിനു രചന: നൗഷാദ് കണ്ണേരി ബ്യൂട്ടീഷോപ്പില്‍ നിന്നും ധൃതിയില്‍ പുറത്തിറങ്ങിയ ദിയയും കൂട്ടുകാരി ശാലുവും തങ്ങളുടെ സ്കൂട്ടിയുടെ അരികിലേക്ക് നടക്കുമ്പോള്‍ പുറകില്‍ നിന്നും തുടരെതുടരെയുളള ചൂളംവിളികേട്ട്

SHORT STORIES

പെണ്‍കുട്ടിയുടെ വാക്കുകള്‍ കേട്ട കാരണവന്‍മാന്‍ സിനാനെ അടിമുടിയൊന്നു നോക്കി. ആളും അവന്‍റെ ഡ്രസിംഗും പരസ്പരം മാച്ചാവുന്നില്ല…

കൊമ്പത്തെ വമ്പത്തി രചന: നൗഷാദ് കണ്ണേരി ”ഞാന്‍..ജാക്സനല്ലെടാ..ന്യൂട്ടല്ലടാ..ജോക്കറല്ലെടാാ.. മൂണ്‍..വാക്കുമില്ലെടാ..സ്റ്റാറുമല്ലെടാാ..ഒന്നുമല്ലെടാാ.. എന്നാലും നാട്ടാരേ..ഇന്നാട്ടില്‍ ഞാന്‍..എന്‍റുമ്മാാ…….” പാട്ടിന്‍റെ വരിപൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പുറകില്‍നിന്നും എന്തോഒന്ന് അവനെ ഇടിച്ചുതെറിപ്പിച്ചു.. ഇടിയുടെ ശക്തികൊണ്ട് റോഡ്

SHORT STORIES

തന്‍റെ ജീവിതം നശിപ്പിക്കരുത്. ഹാറൂന്‍ മറ്റൊരു കല്ല്യാണത്തെകുറിച്ച് ചിന്തിക്കണം എന്നു കരഞ്ഞ്കൊണ്ട് പറഞ്ഞുളള മെസേജുകളായിരുന്നു മുഴുവനും…

കൊക്കിനെ പ്രണയിച്ച മാക്രിക്കുഞ്ഞ് രചന: നൗഷാദ് കണ്ണേരി കളികഴിഞ്ഞ് വീട്ടിലേക്ക് വന്ന്കയറിയ റയാന്‍ ബൂട്ട്സിന്‍റെ കിറ്റ് പതിവുപോലെ ഹാളിന്‍റെ സൈഡിലേക്ക് വലിച്ചെറിഞ്ഞു.. വിയര്‍ത്തുനാറുന്ന ജഴ്സി തലക്കുമുകളിലൂടെ ഊരിയെടുത്തു

SHORT STORIES

അമ്മ എത്തുന്നതിന് മുന്‍പ് അവളെ പറഞ്ഞുവിടണം അല്ലെങ്കില്‍ ഇവള്‍ അമ്മയുടെ മുന്‍പില്‍വച്ച്…

റൗഡി മമ്മി രചന: നൗഷാദ് കണ്ണേരി രാവിലെ അമ്പലനടകള്‍ക്ക് താഴെ ബൈക്കിനടുത്ത് അമ്മവരുന്നതും കാത്ത് മൈബൈല്‍ഫോണില്‍ കളിച്ചു നില്‍ക്കുകയായിരുന്നു അതുല്‍.. കിച്ചുവേട്ടാ എന്നുളള വിളികേട്ടാണ് അവന്‍ തലഉയര്‍ത്തിനോക്കിയത്..

Scroll to Top