ആരാധ്യ – അവസാനഭാഗം, രചന: അഭിനവി
അകലേന്നു നടന്നു വരുന്ന തനിഷ്കയെ കണ്ടു ആരാധ്യ പതിയെ എഴുന്നേറ്റു. എന്നാൽ അവൾക്കൊപ്പം കിരണിനെ കണ്ട് ആരാധ്യ തറഞ്ഞു നിന്നു. അവൾ വേഗം അർണവിന്റെ മുഖത്തേക്ക് നോക്കി. […]
അകലേന്നു നടന്നു വരുന്ന തനിഷ്കയെ കണ്ടു ആരാധ്യ പതിയെ എഴുന്നേറ്റു. എന്നാൽ അവൾക്കൊപ്പം കിരണിനെ കണ്ട് ആരാധ്യ തറഞ്ഞു നിന്നു. അവൾ വേഗം അർണവിന്റെ മുഖത്തേക്ക് നോക്കി. […]
സന്ധ്യാ ദീപത്തിന്റെ പ്രഭയിൽ നിറഞ്ഞു നിൽക്കുന്ന പൂമുഖത്ത് മുത്തശ്ശിയുടെ തോളിൽ തല ചായ്ച്ചു പടിക്കൽ ഇരിക്കുകയാണ് ആരാധ്യ. ബ്ലാക്ക് കരയോടു കൂടിയ സെറ്റ് മുണ്ടാണ് വേഷം. അവളുടെ
അർണവ് രാവിലെ എഴുന്നേൽക്കുമ്പോൾ കാണുന്നത് കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം വീക്ഷിക്കുന്ന ആരാധ്യയെ ആണ്. അവൻ അവളെ തന്നെ നോക്കി ഇരുന്നു. ചെറുതായി വീർത്തു തുടങ്ങിയ വയറിൽ
നാലകത്തു തറവാട് കുഞ്ഞി അഥിതി എത്തുന്നതിന്റെ സന്തോഷത്തിൽ ആണ്. വിവരം അറിഞ്ഞപ്പോൾ തന്നെ സന്ധ്യയും പ്രദീപും ഓടി എത്തി. ആരധ്യ കണ്ടപ്പോൾ തന്നെ സന്ധ്യ അവളെ ഉമ്മകൾ
ദേഷ്യത്തോടെ കിരൺ ഗ്ലാസ്സ് ഡോർ തുറന്നു പോകുന്നത് നോക്കി തനിഷ്‌ക ഒരു നിമിഷം നിന്നു. അവന്റെ ആ ഭാവം അവളെ വേദനപ്പെടുത്തി. ഫോൺ വീണ്ടും റിങ് ചെയ്തപ്പോൾ
ക്ലോക്കിൽ സമയം പതിനൊന്നു അടിച്ചു. ആരാധ്യ ക്ഷമയോടെ പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി എന്നും രാത്രി ആരാധ്യ ഈ കാത്തിരിപ്പാണ് അർണവിനായി. അവൻ വൈകും എന്നു
രാത്രി കുറെ വൈകിയാണ് കിരൺ വീട്ടിൽ എത്തിയത്. ജീപ്പ് പോർച്ചിലേക്ക് കയറ്റി ഇട്ടു കുറച്ചു നേരം അതിൽ തന്നെ ഇരുന്നു. ജീപ്പിന്റെ ശബ്ദം കേട്ടു വാതിൽ തുറന്ന
ദൂരെ എവിടേയോ പെയ്യുന്ന മഴയെ തഴുകി വന്ന തണുത്ത കാറ്റ് ആരാധ്യയെയും അർണവിനെയും പൊതിഞ്ഞു. ശരീരത്തിലേക്ക് തണുപ്പ് ആഴ്ന്നു കയറിയപ്പോൾ ആരാധ്യ അർണവിനോട് ഒന്നൂടെ ചേർന്നിരുന്നു. രാത്രിയുടെ
ഒരു ചെറിയ കാറ്റോട് കൂടി മഴ തുടങ്ങി. കാറ്റിന്റെ ശക്തി കൂടുന്നത് അനുസരിച്ചു മഴയുടെ ഇരമ്പലും കൂടിക്കൊണ്ടിരുന്നു. മഴയുടെ ഭാവ മാറ്റം നോക്കി കാണുകയാണ് ആരാധ്യ. ഇനി
മൂന്നു വർഷങ്ങൾക്ക് അപ്പുറം….. ഡോർ തുറന്ന വഴി നിള ഒന്നു തുമ്മി. കുറേനാൾ ആയി അടച്ചിട്ട മുറി ആയതിനാൽ പൊടി നിറഞ്ഞിരുന്നു. കൈയിൽ ഇരുന്ന ചൂല് കൊണ്ടു
ചെറിയ ചാറ്റൽ മഴയോടെ ജൂൺ മാസം വരവറിയിച്ചു. വീണ്ടും ഒരു അദ്ധ്യായന വർഷം ആരംഭമായി… ആരാധ്യയോടൊപ്പം ഇത്തവണ കോളേജ് ജീവിതത്തിലേക്ക് കാലെടുത്തു വക്കുകയാണ് ആരവ്. ബി.കോം ഫസ്റ്റ്
മിഴി കോണിൽ ഉറഞ്ഞുകൂടിയ നീർത്തുള്ളിയെ ആരും കാണാതെ തുടച്ചു കൊണ്ട് ആധ്യ റൂമിലേക്ക് നടന്നു. മേഘങ്ങൾ കിടയിൽ ഒളിച്ചു കളിക്കുന്ന ചന്ദ്രന്റെ പ്രഭയിൽ മിഴി ഊന്നി നിൽക്കുമ്പോളും